എജി ഓഫീസിനെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി.എജി ഓഫീസിനെ കുറിച്ച് ചീഫ് സെക്കട്ടറി റിപ്പോര്‍ട്ട് നല്‍കണം.കേസിലെ കെടുകാര്യസ്ഥത ചീഫ് സെക്കട്ടറി അന്വേഷിക്കണം.എ ജി ഓഫീസ് പുന:സംഘടിപ്പിക്കേണ്ടി വരുമെന്ന്് ജസ്‌ററിസ് അലക്‌സാണ്ടര്‍ തോമസ്.കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയാണ്.ചില കേസുകളില്‍ എജി ഓഫിസിന് പ്രത്യേക താല്‍പര്യമാണ്.ഇങ്ങനെയാണെങ്കില്‍ റിട്ട.ജഡ്ജിയെ അമിക്കസ് ക്യൂറിയായി നിയമിക്കേണ്ടി വരും.